അഗത്തിയിലെ ആദ്യ വനിത അഡ്വക്കേറ്റായി ശംഷീദ സിപി എന്റോള്‍ ചെയ്തു
കൊച്ചി : മഹാരാജാസ് നിയമ കോളേജില്‍ നിന്നും 2013-2017 LLB ബാച്ച് പുറത്തിങ്ങിയപ്പോള്‍ അഗത്തിയിലെ ആദ്യ വനീത അഡ്വക്കേറ്റ് എന്ന സ്ഥാനം ശംഷീദ സിപി സ്വന്തമാക്കി. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജ് ദേവന് രാമചന്ദ്രന് ബിരുദധാരികള്‍ക്ക് പ്രതിഞ്ഞ പറഞ്ഞുകൊടുത്തു. സാഹിത്യകാരനും അധ്യാപകനുമായ ഹംസക്കുട്ടി മാഷിന്റെയും വാഹിദബീയുടേയും മകളാണ് ശംഷീദ ചാചാളകപ്പാട.
പ്രാഥമിക വിദ്യാഭ്യാസം അഗത്തിയില്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര അല്അന്സാറില് നിന്നും ഫസ്റ്റ് ക്ലാസോടെ +2 പാസായി.
പ്രാഥമിക വിദ്യാഭ്യാസം അഗത്തിയില്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര അല്അന്സാറില് നിന്നും ഫസ്റ്റ് ക്ലാസോടെ +2 പാസായി.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും
- നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നു ; ആദ്യ സർവ്വീസ് വ്യാഴാഴ്ച്ച