ദ്വീപിൽ നിന്നും ചികിത്സക്കായി കൊച്ചിയിലെത്തിച്ച നവജാത ശിശു മരണപ്പെട്ടു.
കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി ലക്ഷദ്വീപില്‍നിന്ന് കൊച്ചിയില്‍ എത്തിച്ച നവജാത ശിശു മരിച്ചു. ഒമ്ബതു ദിവസംമാത്രം പ്രായമായ കുഞ്ഞിനെ ഹെലി- ആംബുലൻസിൽ ഉച്ചയോടെയാണ് കൊച്ചിയിലെത്തിച്ചത്. ലിസി ആശുപത്രിയിെലത്തിച്ച് അടിയന്തരമായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മിനിക്കോയ് ദ്വീപിൽ നിന്നാണ് ഈ പിഞ്ചുപൈതലിനെ വൻകരയിലെത്തിച്ചത്.
ഹൃദയത്തില്‍നിന്ന് പുറത്തേക്കുവരുന്ന രക്തത്തില്‍ അശുദ്ധരക്തവും കലരുന്നതായിരുന്നതായിരുന്നു കുട്ടിയുടെ അസുഖം. കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്അഡ്മിനിസ്ട്രേഷന്റെ ഹെലി- ആംബുലൻസിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇന്ന് അഗത്ത്തിയിൽ നിന്നും മിനിക്കോയിയിൽ നിന്നും നവജാത ശിശുക്കളെ എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചിരുന്നു. ഏത് ദ്വീപിലെ കുട്ടി ആണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഹൃദയത്തില്‍നിന്ന് പുറത്തേക്കുവരുന്ന രക്തത്തില്‍ അശുദ്ധരക്തവും കലരുന്നതായിരുന്നതായിരുന്നു കുട്ടിയുടെ അസുഖം. കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. തുടര്‍ന്ന് ലക്ഷദ്വീപ് അഡ്അഡ്മിനിസ്ട്രേഷന്റെ ഹെലി- ആംബുലൻസിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇന്ന് അഗത്ത്തിയിൽ നിന്നും മിനിക്കോയിയിൽ നിന്നും നവജാത ശിശുക്കളെ എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചിരുന്നു. ഏത് ദ്വീപിലെ കുട്ടി ആണ് മരിച്ചത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ
- മുൻനിര പാർട്ടികളുടെ മോഹന വാഗ്ദാനങ്ങൾ ; വോട്ടായി മാറുമോയെന്ന് കാത്തിരുന്ന് കാണാം
- പിന്തുണ അഭ്യർത്ഥിച്ച് ഫൈസൽ ദുരിതം പറഞ്ഞ് സി.ടി