ദ്വീപിലെ പഴയ പാഠപുസ്തകത്തില്‍ നമ്മള് പഠിച്ച ഛോട്ടാ സായിബിന്റെ വലിയോട ദുരന്തത്തിലെ അവസാന കണ്ണി വിടവാങ്ങി
ആധുനിക യാത്രാകപ്പലുകള്‍ പ്രചാരത്തിലാവുന്നതിന് മുമ്പ് ദ്വീപില്‍ പ്രചാരത്തിലുണ്ടായിരുന്നത് വലിയോടങ്ങളായിരുന്നു. ലക്ഷദ്വീപിന് സാംസ്കാരികമായി കഥകളും ഒപ്പം ചരിത്ര മുഹൂര്‍ത്തങ്ങളും ഇതോടൊപ്പമുണ്ടായി. വലിയോടങ്ങളിലെ പ്രസിദ്ധമായ 1965 ലെ അപകടത്തില്‍ രക്ഷപ്പെട്ട് ജീവിച്ചിരുന്ന അവസാനത്തെ കണ്ണിയായിരുന്ന ജനാബ് ബാബു ഹാജി ഇന്നലെ കടമത്തിൽ വെച്ച് മരണപ്പെട്ടു. ലക്ഷദ്വീപിന്റെ പഴയ മലയാള പാഠപുസ്തകത്തില്‍ ഛോട്ടാ സായിബിന്റെ വലിയോട ദുരന്തം കഥാരൂപത്തിലുണ്ടായിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- ഹംദുള്ളാ സഈദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- അഗത്തിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റുകളെ നിയമിക്കണം ; എൻ സി പി (എസ് )
- എൻ സി പി (എസ് ) സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
- യൂസുഫ് സഖാഫി ബി ജെ പി - എൻ സി പി ( അജിത് പവാർ ) സഖ്യ സ്ഥാനാർത്ഥി; ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ വഴിത്തിരിവുകൾ