എയര്‍ ആംബുലന്‍സ് ലഭ്യമായില്ല - അത്യാസന്ന രോഗികളെ രക്ഷിക്കാന്‍ നാവിക സേന കുതിച്ചെത്തി
കൊച്ചി: വിദഗ്ധ ചികിത്സയ്ക്കായി വന്‍കരയിലേക്ക് റഫര്‍ ചെയ്ത രണ്ട് രോഗികളെ എത്തിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിനു എയര്‍ ആംബുലന്‍സ് എത്തിക്കാന്‍ സാധിക്കാതായതോടെ നേവി സഹായത്തിനെത്തി. എയർ ആമ്പുലൻസുകൾ ലഭ്യമാവാതായതോടെ ദ്വീപ് ഭരണകടം തന്നെയാണ് പ്രതിരോധ വകുപ്പിന്റെ സഹായം തേടിയത്. അറിയിപ്പ് ലഭിച്ച ഉടന്‍ മെഡിക്കല്‍ സംഘം അടങ്ങിയ നേവിയുടെ ഡോർണിയർ വിമാനം അഗത്തിയിലേക്ക് കുതിച്ചെത്തുകയായിരുന്നു. രോഗികളെ കൊച്ചിയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു.
ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ അസറുദ്ദീൻ (32), അഗത്തി ദ്വീപ് സ്വദേശിനി സുഹറാ ബീഗം(28) എന്നിവയെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചത്.
ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ അസറുദ്ദീൻ (32), അഗത്തി ദ്വീപ് സ്വദേശിനി സുഹറാ ബീഗം(28) എന്നിവയെയാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി