ഓല മടൽ മടൽ സമരം നടത്തി ലക്ഷദ്വീപ്
കവരത്തി: ഓലമടല് വീടുകളില്‍ കൂട്ടിയിടുന്നതും ചവര്‍ കത്തിക്കുന്നതും വിലക്കുന്ന നിയമം പിന്‍വലിക്കുക, ചവര്‍ സംസ്കരിക്കാന്‍ സംവിധാനം ഒരുക്കുക, ചവര്‍ കത്തിക്കുന്നതിനും കൂട്ടിയിടുന്നതിനും ഏര്‍പ്പെടുത്തിയ പിഴ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് ലക്ഷദ്വീപ് ഫോറം ഇന്നലെ ദ്വീപില്‍ ഓലമടല് സമരം നടത്തി. രാവിലെ 9 മുതല്‍ 10 വരെയായിരുന്നു സമരം.
വീടുകളില്‍ ഓലമടല് വെട്ടിയിട്ട് അതില്‍ നിന്നാണ് സമരം ചെയ്തത്. ഓലമടല് മാലിന്യമല്ലെന്നും അവ കൂട്ടിയിടുന്നത് മണ്ണില്‍ വളക്കൂറ് സൃഷ്ടിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. വിവാദമായ ഇത്തരം നിയമങ്ങള്‍ പിന്‍വലിച്ച് ലക്ഷദ്വീപിന്റെ സ്വഭാവികത തിരിച്ചു കൊണ്ടുവരണമെന്നും ഫോറം ആവശ്യപ്പെട്ടു.
കടപ്പാട്: കേരള കൗമുദി
വീടുകളില്‍ ഓലമടല് വെട്ടിയിട്ട് അതില്‍ നിന്നാണ് സമരം ചെയ്തത്. ഓലമടല് മാലിന്യമല്ലെന്നും അവ കൂട്ടിയിടുന്നത് മണ്ണില്‍ വളക്കൂറ് സൃഷ്ടിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. വിവാദമായ ഇത്തരം നിയമങ്ങള്‍ പിന്‍വലിച്ച് ലക്ഷദ്വീപിന്റെ സ്വഭാവികത തിരിച്ചു കൊണ്ടുവരണമെന്നും ഫോറം ആവശ്യപ്പെട്ടു.
കടപ്പാട്: കേരള കൗമുദി
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വൈസറെ തടസ്സപ്പെടുത്തിയ കേസ്; സി പി ഐ നേതാവിനെ അറസ്റ്റ് ചെയ്തു. രണ്ടു പേർക്ക് അറസ്റ്റ് വാറന്റ്
- യാത്രാ പ്രശ്നത്തിന് പരിഹാരം ആവശ്യപെട്ട് കിൽത്താനിൽ കോൺഗ്രസ് മാർച്ച് നടത്തി
- കളക്ടറുടെ നുണക്കഥകൾ വീണ്ടും പൊളിയുന്നു. മിനിക്കോയിയിൽ മയക്കു മരുന്നു കള്ളക്കടത്തു നടന്നിട്ടില്ല എന്ന് സമ്മതിച്ച് ലക്ഷദ്വീപ് പോലീസ്
- പ്രഫുൽ പട്ടേലിന് വൈ കാറ്റഗറി സുരക്ഷ, ലക്ഷദ്വീപിൽ അതീവസുരക്ഷ ആദ്യം
- തുടർച്ചയായി ഹെെക്കോടതിയില്‍ നിന്ന് ദ്വീപ് ഭരണകൂടത്തിന് തിരിച്ചടി - സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിക്കാൻ കളക്ടർക്ക് അധികാരം ഇല്ല